Saturday 1 November 2014
അവസാനം ധ്യാനത്തിലമർന്ന ഈ വനവും ഈ മടിയൻ ആൽമരത്തേയും പിന്നിലുപേക്ഷിച്ച് ദേശാടനം തുടങ്ങാൻ ഞാൻ തീരുമാനിച്ചു.മുഷിപ്പൻ ചിന്തകളും ,പൂവിരിയാത്ത വസന്തവും കാണാൻ ബാക്കിവച്ച സ്വപ്നവുമയ് ഈ കൊടും വനതിലെത്തിയ
ചുവന്ന മുതലകളും,രക്തമൂറ്റുന്ന മൂട്ടകളും,കരിന്തൊലിയൻ ചെള്ളൂകളുമുള്ള ഈ മെത്തയിൽ
കഴുതകളുടെ കരച്ചിൽ കേട്ട് ഭയന്നോ,പല്ലുതേഞ്ഞ മൂട്ടകളുടെ കടി പേടിചോ അല്ല ഞാൻ യാത്ര പുറപ്പെടുന്നത് ! ചെയ്തു തീർക്കാനൊ ന്നുമില്ല!പ്രതീക്ഷിയ്ക്കാൻ പുലരിയുടെ വെളിച്ചമില്ല !കാത്തിരിയ്ക്കാൻ പ്രകാശത്തിൻെറ താരകങ്ങളുമില്ലെങ്കിൽ ഞാനാർക്കു വേണ്ടി ഉണരണം?എന്തിനുവേണ്ടി ആഹ്ളാദത്തിൻെറ പാട്ടുകൾ പാടണം?
Subscribe to:
Post Comments (Atom)
No comments:
Post a Comment