-3-
"നിനയ്ക്ക് ഈ മുഷിപ്പൻ പണിനിർത്തി തുള്ളിച്ചാടി നടക്കാമല്ലോ?!"എനിക്ക് സംശയം തീർക്കണം .
"വഴി തിരഞ്ഞെടുക്കുന്നത് ഞാനോ, ദൈവത്തിൻെറ വഴികാട്ടികളോ അല്ല.നിയമത്തിൻെറ കൽത്തുറുങ്കുകളത്രെ "
"ജനനം മുതൽ മരണം വരെ നാം തിരഞ്ഞടുത്തു കൊണ്ടേയിരിക്കണം. അതും പാരതന്ത്രത്തെ!അതാണെ തിരഞ്ഞെടുക്കലിൻെറ ധർമ്മസങ്കടം "...............
"അവസാനത്തെ രാജാവും, അയാളുടെ പുരോഹിതനും ചത്തൊടുങ്ങും വരെ ഇതൊരു അനിവാരൃത മാത്രമാണ് .
വയറൻ രാജാവിൻെറ കൂർക്കം വലി ഞങ്ങളുടെ രസം കെടുത്തി. സമയംസന്ധ്യയായ്. അജ്ഞതയുടെ മൂടുപടമിട്ട് കോടമഞ്ഞിറങ്ങിക്കഴിഞ്ഞു.
കുറേകഴിഞ്ഞാൽ ചന്ദ്രനുദിച്ചേക്കും.ഞാനും കൂട്ടുക്കാരനും വീണ്ടും യാത്ര പുറപ്പെട്ടു.
No comments:
Post a Comment